tag:blogger.com,1999:blog-44986909531485667612024-02-20T12:44:06.279-08:00ധ്യാനാമൃതംRejoy Poomalahttp://www.blogger.com/profile/08147314864797971798noreply@blogger.comBlogger2125tag:blogger.com,1999:blog-4498690953148566761.post-34022008479326637082011-02-08T09:24:00.000-08:002011-09-27T12:15:33.790-07:00കഷ്ടകാലത്തു ധൈര്യപ്പെടാമോ?<div dir="ltr" style="text-align: left;" trbidi="on">
<a href="http://www.merinews.com/upload/thumbimage/1225615915376_disaster_t.gif"><img alt="" border="0" src="http://www.merinews.com/upload/thumbimage/1225615915376_disaster_t.gif" style="cursor: pointer; float: left; height: 335px; margin: 0pt 10px 10px 0pt; width: 350px;" /></a>കഷ്ടങ്ങള്‍ ജീവിതത്തില്‍ ആഞ്ഞടിക്കുന്ന നേരത്ത് ധൈര്യപ്പെടാമോ? ങേ! അതെങ്ങനെ, കഷ്ടം വരുമ്പോള്‍ ധൈര്യം ചോര്‍ന്നു പോകുകയല്ലേ ചെയ്യുക? പക്ഷേ ഇവിടെയിതാ, അസഹനീയമായ കഷ്ടതയുടെ പാരമ്യത്തില്‍ ധൈര്യം നേടിയ ഒരസാധാരണ മനുഷ്യന്! കഥയൊന്നുമല്ല, സംഭവം തന്നെ..<br />
<div dir="ltr" style="text-align: left;" trbidi="on">
<br />
യിസ്രായേലിന്റെ രണ്ടാമത്തെ രാജാവായിരുന്ന ദാവീദിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം സൂചിപ്പിക്കാം.<br />
<blockquote>
"ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു." (<a href="http://bible.nishad.net/#7935">1 ശമുവേല്‍ 1:6</a>)</blockquote>
<br />
<a name='more'></a>ദാവീദ് നേരിട്ട അസഹനീയമായ ഒരു കഷ്ടത്തെക്കുറിച്ച് <b><a href="http://bible.nishad.net/?v=9:30:1#">ഇവിടെ</a></b> വായിക്കാം.<br />
<br />
മനുഷ്യര്‍ എല്ലാവരും പല രീതിയില്‍ കഷ്ടതകള്‍ അഭിമുഖീകരിക്കാറുണ്ട് - ദൈവ വിശ്വാസി ആണെങ്കിലും അല്ലെങ്കിലും. തുടരെത്തുടരെ വരുന്ന പ്രശ്നങ്ങളില്‍ പിടിച്ചു നില്ക്കാന് കഴിയാതെ വരുന്ന ചില സാഹചര്യങ്ങള്‍ വരുമ്പോള്‍ അറിയാം നമ്മുടെ യഥാര്‍ത്ഥ കപ്പാസിറ്റി. ഓരോരുത്തരുടെയം പ്രതികരണം വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ നിരാശരാകാം, അസംതൃപ്തി മൂലം പിറുപിറുക്കാം, മറ്റുള്ളവരെയോ സാഹചര്യങ്ങളെയോ കുറ്റപ്പെടുത്താം, ദൈവത്തെ തള്ളിപ്പറയാം. ഒന്നും വയ്യെങ്കില്‍ വിധിയെ പഴിച്ചു ഒതുങ്ങിക്കൂടാം. അതുമല്ലെങ്കില്‍ എല്ലാം അവസാനിപ്പിക്കാം. ഇതില്‍ കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കുന്നത് എങ്ങനെയാണ് ?<br />
<br />
ഇത്തരമൊരു സാഹചര്യമാണ് ദാവീദ് സിക്ളാഗില് വച്ചു അഭിമുഘീകരിച്ചത്. പ്രാണരക്ഷാര്‍ത്ഥം അന്യനാട്ടില്‍ വന്നു താമസിക്കുന്നു.. അവിടെയും അരക്ഷിതത്വം.. ശമുവേലിന്റെ ഒന്നാം പുസ്തകം തുടര്‍മാനമായി വായിച്ചു വന്നാല്‍ അറിയാം ഈ അസാധാരണ സംഭവങ്ങളുടെ പുരോഗമനം. മാനസികവും ശാരീരികവും അത്മീയവുമായി കഷ്ടതകളുടെയും പോരാട്ടങ്ങളുടെയും ഒരു പരമ്പര തന്നെയാണ് യുവാവായ ദാവീദിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. ഇവിടെയിതാ, അതിന്റെ പാരമ്യം. തനിക്കും കൂടെയുള്ളവര്‍ക്കും ഉണ്ടായിരുന്നു സകലവും നഷ്ടപ്പെട്ടു.. കൂടെയുള്ളവരും ഇപ്പോള്‍ തനിക്കെതിരായി... ഇവിടെ ആര് ആരെ ആശ്വസിപ്പിക്കും ?<br />
<br />
ഉറ്റവരെ നഷ്ടപ്പെട്ടാല്‍ അതിന്റെ വിഷമം ഒന്ന് വേറെ തന്നെയാണ്. അതുപോലെ തന്നെയാണ് അതുവരെ കൂടെനിന്നവര്‍ നമ്മുടെ കഷ്ടകാലത്തു നമുക്ക് എതിരാകുമ്പോഴും. കൂടെയുള്ളവരുടെ കഷ്ടതയില്‍ അവരെ സഹായിക്കാനവാതെ എല്ലാം നഷ്ടപ്പെട്ടു നില്ക്കുന്ന ഒരു നായകന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ... ഇവിടെ ആശ്വാസം കൈക്കൊള്ളുവാന്‍ ഒരു മനുഷ്യനും സ്വാഭാവികമായി ആവില്ല. പിന്നെയല്ലേ ധൈര്യത്തിന്റെ കാര്യം!<br />
<br />
പക്ഷേ, ദാവീദ് തന്റെ പരിചയം വിട്ടില്ല. സമചിത്തതയോടെ, ഏത് സമയത്തും അദ്ദേഹം ചെയ്തിരുന്നത് പോലെ ദൈവത്തിന്റെ ഹിതം എന്താണെന്നു ആരായുകയാണ് ഉടന്‍ ചെയ്തത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അനുസരിച്ചായിരിക്കും പലപ്പോഴും നാം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പക്ഷേ, സാഹചര്യങ്ങള്‍ എന്തും ആകട്ടെ - ദൈവമാണ് അവയെ വരുത്തുന്നതും നിയന്ത്രിക്കുന്നതും. അതുകൊണ്ട് അവിടുത്തേക്ക് അതില്‍ ഒരു ഉദ്ദേശം ഉണ്ട്. ഇതു നാം കണ്ടു പിടിക്കണം. ഇതു പക്ഷേ, നമുക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ദൈവിക ശിക്ഷണത്തില്‍ പരിചയമുള്ളവര്‍ക്കേ ഇവിടെ പിടിച്ചു നില്‍ക്കാനാവൂ. ദാവീദ് ഇക്കാര്യത്തില്‍ ഒരു പക്വത സിദ്ധിച്ച മനുഷ്യനാണ് - യുവാവാണെങ്കിലും. കഷ്ടതയുടെ തീച്ചൂളയില്‍ ജീവിതം ഉരുകിത്തിളച്ചപ്പോള് ബലശാലിയായി രൂപാന്തരപ്പെട്ട വ്യക്തിയാണ് ദാവീദ്...<br />
<br />
സത്യസന്ധതയും ആത്മാര്‍ത്ഥതയും മുറുകെപ്പിടിച്ചു തിന്മയെ വെറുക്കുക.. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് മാത്രം രാജാവിന്റെ കോപം സമ്പാദിക്കുക.. അത്യാപത്തില്‍ രാജ്യത്തെ രക്ഷിച്ചെങ്കിലും തള്ളപ്പെടുക.. സ്വന്തം നാടും വീടും വിട്ടു ഓടേണ്ടി വരിക.. മല മടക്കുകളില്‍ ഗുഹകളില്‍ അന്തിയുറങ്ങുക.. മരണത്തിനും ജീവനുമിടയില്‍ നെട്ടോട്ടമോടുക.. അപമാനിതനായിത്തീരുക.. അങ്ങനെ എന്തെല്ലാം... ആത്മാഭിമാനമുള്ള ഒരു ചെറുപ്പക്കാരന് എങ്ങനെ ഇതെല്ലാം സഹിക്കും ???<br />
<br />
ഇവിടെയൊക്കെയും ദാവീദ് പഠിച്ച ഒരു പാഠമുണ്ട് - <b>ദൈവത്തില്‍ ആശ്രയിക്കുക</b>... സകല കഷ്ടങ്ങളുടെയും നടുവില്‍ നിവര്‍ന്നു നിന്നുകൊണ്ട് ദൈവത്തിന്റെ ആലോചന അന്വേഷിക്കുവാന്‍ ദാവീദിന് ധൈര്യം നല്‍കിയത് ഈ ദൈവത്തെക്കുറിച്ചുള്ള ശരിയായ പരിചയമാണ്. ഹോ! ദാവീദിന്റെ ദൈവത്തെ - യഹോവയെ - ദാവീദിനെപ്പോലെ ആര്‍ക്കാണ് അറിയുക !!!!<br />
<br />
"<b>ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു.</b>" - 'വണ്ടര്ഫുള്' എന്നല്ലാതെ മറ്റൊന്നും കമന്റു പറയാനില്ല.! ഇതൊരു അതികായനായ വിശ്വാസ നായകന് തന്നെ..!!<br />
<br />
തുടര്‍ന്നു എന്തു സംഭവിച്ചു എന്നു പറയേണ്ടതില്ലല്ലോ. ദൈവത്തിന്റെ ആലോചന പ്രകാരം ശത്രുക്കളെ പിന്തുടര്‍ന്ന ദാവീദും സംഘവും ശത്രുക്കളെ തരിപ്പിണമാക്കി.. നഷ്ടപ്പെട്ട സകലവും തിരിച്ചു പിടിച്ചു... ദൈവത്തിന്റെ നാമത്തില്‍ വിജയം കൊണ്ടാടി !<br />
<br />
ജീവിതത്തില്‍ ഉടനീളം ദൈവത്തിന്റെ ഹിതത്തിനു പ്രാധാന്യം കൊടുത്തു ജീവിച്ച ദാവീദിന്റെ ജീവിതത്തില്‍ കാണുന്ന ഒരു സവിശേഷ സ്വഭാവം ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ്. - <b>കഷ്ടകാലത്തു ദൈവത്തില്‍ ആശ്രയിക്കുക</b>. ലജ്ജിച്ചുപോകാന് ഇടവരാതെ അവിടുന്ന് സഹായിക്കും ! അങ്ങനെയെങ്കില്‍ സംഗതികളുടെ പര്യവസാനത്തില്‍ ദാവീദ് പാടിയത് പോലെ നമുക്കും പടാനാവും:<br />
<blockquote>
"ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല് ഇരിക്കും. അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. നീതിമാന്മാര് നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളില്‍നിന്നും അവരെ വിടുവിച്ചു. ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന് രക്ഷിക്കുന്നു. നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍ നിന്നും യഹോവ അവനെ വിടുവിക്കുന്നു." (സങ്കീര്‍ത്തനം 34 <a href="http://bible.nishad.net/?v=19:34:0#"><b>ഇവിടെ</b></a> വായിക്കാം)</blockquote>
ഇതു ദാവീദിന് മാത്രം സാധിക്കുന്ന കാര്യമല്ല കേട്ടോ. നമുക്കും സാധിക്കും. ദൈവം എല്ലാവരോടും ഒരുപോലെ ഇടപെടുന്നവനാണ്. പ്രമാണങ്ങള്‍ എല്ലാവര്ക്കും ഒരുപോലെയുമാണ്. അതുകൊണ്ടാണ് ഈ ചരിത്രം ദൈവാത്മാവ് നമുക്കായി രേഖപ്പെടുത്തിയത്. ഇനിയും നമ്മുടെ ജീവിതത്തിലും വരുന്ന ഏത് കഠിന പ്രതിസന്ധിയും സമചിത്തതയോടും പക്വതയോടും ദൈവാശ്രയത്തോടും കൂടെ നേരിടുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. വിജയം സുനിശ്ചിതം! സര്വേശ്വരന് എല്ലാവരെയും ബലപ്പെടുത്തി അനുഗ്രഹിക്കട്ടെ!</div>
</div>
Rejoy Poomalahttp://www.blogger.com/profile/08147314864797971798noreply@blogger.com0tag:blogger.com,1999:blog-4498690953148566761.post-66805752558045054462009-10-04T01:37:00.000-07:002011-09-27T12:16:18.359-07:00ദുരന്ത സാഗരത്തിലെ വിശ്വാസ വഞ്ചി<div dir="ltr" style="text-align: left;" trbidi="on">
<a href="http://i565.photobucket.com/albums/ss95/jpod1567/Sea%20Scapes/orange-sailboat-gipstein-393836-xl.jpg"><img alt="" border="0" src="http://i565.photobucket.com/albums/ss95/jpod1567/Sea%20Scapes/orange-sailboat-gipstein-393836-xl.jpg" style="cursor: pointer; float: left; height: 199px; margin: 0pt 10px 10px 0pt; width: 250px;" /></a>ബൈബിളിലെ 2 രാജാക്കന്മാര് നാലാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന ഒരു സംഭവം ഈയിടെ ചിന്തിക്കുകയുണ്ടായി. (വാക്യങ്ങള്‍ ഒന്നു മുതല്‍ ഏഴ് വരെ. <a href="http://bible.nishad.net/index.php?book_id=12&chapter_id=4">ഇവിടെ</a> വായിക്കാം). ഏലിയാവിന്റെ ഇരട്ടി ശക്തിയോടുകൂടെ പ്രവാചക ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന എലിശാ പ്രവാചകന്റെ ഒരു ശിഷ്യന്റെ കുടുംബത്തില്‍ നേരിട്ട ആകസ്മികമായ ഒരു ദുരന്തത്തെ വളരെ ദരിദ്രരായ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് സംഭവം.<br />
<br />
<span style="color: #009900; font-size: 130%; font-weight: bold;">തോല്‍ക്കാത്ത വിശ്വാസം:</span><br />
<br />
എലിശാ പ്രവാചകന് ദൈവ ഭക്തനായ ഒരു ശിഷ്യന് ഉണ്ടായിരുന്നു. അവന് അപ്രതീക്ഷിതമായി മരണപ്പെട്ടു. വളരെ പെട്ടെന്ന് സംഭവിച്ച കുടുംബ നാഥന്റെ നിര്യാണത്തില്‍ തകര്‍ന്നിരിക്കുന്ന കുടുംബത്തിനു അടുത്ത പ്രതിസന്ധി. സാമ്പത്തികം തന്നെ. ഗൃഹ നാഥന് ഒരു കടം വീട്ടുവാന് ഉണ്ടായിരുന്നു. കടം വീണ്ടു കിട്ടേണ്ടവര്‍ വന്നു കുഞ്ഞുങ്ങളെ അടിമകളായി പിടിച്ചു കൊണ്ടുപോകാന്‍ വന്നിരിക്കുന്നു. കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് വിധവയായ ഒരു സ്ത്രീയും. ഭൌതികമായ സമ്പത്തു ഒന്നും തന്നെ ഇല്ല താനും. ആലോചിച്ചു നോക്കിയിട്ട് വലിയ ഒരു പ്രതിസന്ധി തന്നെ.<br />
<br />
<br />
<a name='more'></a>ഇന്നത്തെ രീതി അനുസരിച്ച് നോക്കിയാല്‍ പോംവഴി ഒന്നേ ഉള്ളൂ. മരിക്കുക. മക്കളെയും കൊള്ളുക, എന്നിട്ട് താനും മരിക്കുക. അല്ലാതെന്തു ചെയാന്‍ ? പക്ഷെ അവര്‍ <span style="color: #cc6600;">ഒരു</span><span style="color: #cc6600;"> </span><span style="color: #cc6600;">പരാജയം</span><span style="color: #cc6600;"> </span><span style="color: #cc6600;">സമ്മതിക്കാന്‍</span> <span style="color: #cc6600;">തയാറായില്ല</span><span style="color: #cc6600;">.</span> എന്നുവച്ചാല്‍ കടക്കാര്‍ക്കോ മരണത്തിനോ മുന്പില് തങ്ങളെത്തന്നെ കീഴ്പ്പെടുത്തുവാന്‍ അവര്‍ ഭീരുക്കള്‍ ആയില്ല. മറിച്ചു, അവര്‍ ഇത്രയും നാള് വിശ്വസിച്ചു സേവിച്ചു വന്ന യഹോവ എന്ന <span style="color: #ff6600;">ദൈവത്തോട്</span><span style="color: #ff6600;"> </span><span style="color: #ff6600;">പ്രശ്നങ്ങള്‍</span><span style="color: #ff6600;"> </span><span style="color: #ff6600;">പറയാന്‍</span><span style="color: #ff6600;"> </span><span style="color: #ff6600;">സന്നദ്ധരായി</span>. യഹോവയുടെ അരുളപ്പാടിനായി അവര്‍ പ്രവാചകനെ തന്നെ സമീപിച്ചു കാര്യം പറഞ്ഞു.<br />
<br />
<a href="http://upload.wikimedia.org/wikipedia/commons/thumb/0/05/Hands.svg/424px-Hands.svg.png"><img alt="" border="0" src="http://upload.wikimedia.org/wikipedia/commons/thumb/0/05/Hands.svg/424px-Hands.svg.png" style="cursor: pointer; float: left; height: 307px; margin: 0pt 10px 10px 0pt; width: 218px;" /></a>യിസ്രായേലിന്റെ ദൈവമായ യഹോവ ജീവിക്കുന്ന മഹാ ദൈവമാണെന്ന് ഓരോ യഹൂദനും അറിയാം. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തങ്ങളുടെ പിതാവായ അബ്രാഹാമിനെ വിളിച്ച ദൈവം, ഗോത്ര പിതാവായ യാക്കോബിന്റെ ദൈവം, വിശ്വസ്ത പുരുഷനായിരുന്ന യോസേഫിന്റെ ദൈവം, പിതാക്കന്മാരെ അടിമ വീടായ മിസ്രയീമില്‍ നിന്നും വിടുവിച്ച ദൈവം, മോശെയിലൂടെ അവരെ നടത്തിയ ദൈവം, ഘോര മരുഭൂമിയില്‍ പോഷിപ്പിച്ച ദൈവം, ദാവീദിന്റെ ദൈവം, ഏലിയാവിന്റെ ദൈവം, എലീശയുടെയും തന്റെ ഭര്‍ത്താവിന്റെയും ദൈവം..<br />
<br />
അങ്ങനെ യഹോവ അവരുടെയിടയില്‍ ജീവിക്കുന്ന ദൈവമാണ്.. പ്രവര്‍ത്തിക്കുന്ന ദൈവമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്ന ജനതയ്ക്ക് എപ്പോഴും ആശ്രയ കേന്ദ്രമാണ്. തങ്ങളുടെ കാലത്തു തന്നെ ഏലിയാവിലൂടെയും എലീശയിലൂടെയും അനേകം അത്ഭുതങ്ങളാലും അരുളപ്പാടുകളാലും ജനത്തോട് ഇടപെട്ടുകൊണ്ടിരുന്ന അതേ ദൈവത്തെ തന്നെയാണ് ആ കുടുംബം ഇത്രയും കാലം സേവിച്ചു പോന്നിരുന്നത്. അനേകം വിശ്വാസ വീരന്മാരുടെ ജീവിതം അവര്‍ക്ക് മാതൃകയാണ്. അത് കൊണ്ടു തന്നെ <span style="font-weight: bold;">ദൈവത്തിലുള്ള</span><span style="font-weight: bold;"> </span><span style="font-weight: bold;">അവരുടെ</span><span style="font-weight: bold;"> </span><span style="font-weight: bold;">വിശ്വാസം</span><span style="font-weight: bold;"> </span><span style="font-weight: bold;">ഏതൊരു</span><span style="font-weight: bold;"> </span><span style="font-weight: bold;">പ്രതിസന്ധിക്കും</span><span style="font-weight: bold;"> </span><span style="font-weight: bold;">തകര്‍ക്കാന്‍</span> <span style="font-weight: bold;">കഴിയുന്നതല്ലായിരുന്നു</span>.<br />
<span style="color: #cc0000; font-size: 130%;"><br /><span style="color: #009900; font-weight: bold;">പ്രശ്നങ്ങള്‍</span><span style="color: #009900; font-weight: bold;"> , </span><span style="color: #009900; font-weight: bold;">പ്രതിസന്ധികള്‍</span><span style="color: #009900; font-weight: bold;"> : എങ്ങനെ കാണുന്നു</span></span><br />
<br />
<a href="http://upload.wikimedia.org/wikipedia/commons/6/60/Lecartia_Praying.png"><img alt="" border="0" src="http://upload.wikimedia.org/wikipedia/commons/6/60/Lecartia_Praying.png" style="cursor: pointer; float: left; height: 258px; margin: 0pt 10px 10px 0pt; width: 150px;" /></a>പലപ്പോഴും ഇത്തരമൊരു സന്ദര്‍ഭം നമ്മുടെ ജീവിതത്തില്‍ വരുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ ആശ്രയിക്കുന്നുണ്ടോ എന്ന് സ്വയം ഒന്നു പരിശോധിക്കുവാന്‍ സാധിക്കുന്നത്. <span style="font-weight: bold;">വിശ്വാസത്തിന്റെ</span><span style="font-weight: bold;"> </span><span style="font-weight: bold;">മാറ്റ്</span><span style="font-weight: bold;"> </span><span style="font-weight: bold;">അറിയുന്നതിന്</span><span style="font-weight: bold;"> </span><span style="font-weight: bold;">വേണ്ടി</span><span style="font-weight: bold;"> </span><span style="font-weight: bold;">അത്</span><span style="font-weight: bold;"> </span><span style="font-weight: bold;">പരീക്ഷിക്കപ്പെടേണ്ടത്</span><span style="font-weight: bold;"> </span><span style="font-weight: bold;">ആവശ്യമാണ്</span>. യഥാര്‍ത്ഥ ദൈവ വിശ്വാസം കഷ്ടത വരുമ്പോള്‍ ദൈവത്തെ തള്ളിപ്പറയാതെ സഹിഷ്ണുത കാണിക്കുന്നു. മറ്റുള്ളവരെ പഴി ചാരാതെ ദൈവത്തിങ്കലേക്കു നോക്കുന്നു. അങ്ങനെ ചെയ്യണമെങ്കില്‍ ഒരു വ്യക്തി തീര്‍ച്ചയായും ചില കാര്യങ്ങള്‍ അറിഞ്ഞു തന്റെ മനസ്സില്‍ ഉറച്ചിരിക്കണം:<br />
<a href="http://upload.wikimedia.org/wikipedia/commons/6/60/Lecartia_Praying.png"><br /></a><br />
<blockquote>
1. എന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങളും, പ്രതിസന്ധികളും <span style="font-weight: bold;">ദൈവം</span> <span style="font-weight: bold;">അറിഞ്ഞിട്ടു</span><span style="font-weight: bold;"> </span>സംഭവിക്കുന്നു.</blockquote>
(<a href="http://bible.nishad.net/index.php?book_id=18&chapter_id=2&verse_id=10#10">ഇയ്യോബ്: 2:10</a>)<br />
<blockquote>
2. <span style="font-weight: bold;">ദൈവം</span><span style="font-weight: bold;"> </span><span style="font-weight: bold;">അനുവദിച്ചിട്ട്</span> മാത്രം ഞാന്‍ അത് അനുഭവിക്കുവാന്‍ ഇട വരുന്നു. ദൈവം അനുവദിക്കുന്നിടത്തോളം മാത്രം. </blockquote>
എല്ലാത്തിനും അവിടുത്തേക്ക് ഒരു ഉദ്ദേശ്യം ഉണ്ട്. എന്നെ നശിപ്പിക്കുക എന്നത് അവിടുത്തെ ഉദ്ദേശ്യമല്ല. എനിക്ക് എത്ര മാത്രം ശേഷി ഉണ്ട് എന്നും ദൈവത്തിനറിയാം.<br />
<blockquote>
3. ഏത് പ്രശ്നത്തിനും <span style="font-weight: bold;">ദൈവത്തിനു</span><span style="font-weight: bold;"> </span><span style="font-weight: bold;">ഒരു</span><span style="font-weight: bold;"> </span><span style="font-weight: bold;">പോം</span><span style="font-weight: bold;"> </span><span style="font-weight: bold;">വഴി</span><span style="font-weight: bold;"> </span><span style="font-weight: bold;">ഉണ്ട്</span>. അത് കണ്ടെത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. </blockquote>
<br />
ഇയ്യോബ്, യോസഫ്, ദാവീദ്, ദാനിയേല്‍ തുടങ്ങിയ ഭക്തന്മാരായ ആളുകള്‍ പ്രതിസന്ധികളെ വിശ്വാസത്തോട് കൂടെ നേരിട്ട കാര്യത്തില്‍ നമുക്കു മാതൃകയാണ്.<br />
<br />
ദൈവ വചനം നമ്മെ ഓര്‍മിപ്പിക്കുന്നു :<br />
<blockquote>
"മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്" (<a href="http://bible.nishad.net/index.php?book_id=19&chapter_id=118&verse_id=8#8">സങ്കീര്‍ത്തനം: 118:8</a>)</blockquote>
കൂടാതെ,<br />
<blockquote>
"ജനമേ, എല്ലാകാലത്തും അവനില്‍ ആശ്രയിപ്പിന്‍ ; നിങ്ങളുടെ ഹൃദയം അവന്റെ മുന്പില് പകരുവിന്‍ ; ദൈവം നമുക്കു സങ്കേതമാകുന്നു " (<a href="http://bible.nishad.net/index.php?book_id=19&chapter_id=62&verse_id=8#8">സങ്കീര്‍ത്തനം 62:8</a>)</blockquote>
എന്നാണു വചനം നല്കുന്ന ആഹ്വാനം<br />
<br />
ഭൌതിക സമ്പത്തിന്റെ കാര്യത്തില്‍ പരമ ദരിദ്രയായ ഈ സ്ത്രീയ്ക്ക് ആകെ ഉണ്ടായിരുന്നത് ഒരു ഭരണി എണ്ണ മാത്രമായിരുന്നു. പക്ഷെ അവരുടെ വിശ്വാസത്തിന്റെ അളവ് വേണ്ടുവോളം ഉണ്ടായിരുന്നു എന്ന് തുടര്‍ന്നുള്ള പ്രവൃത്തിയിലൂടെ കാണാം.<br />
<br />
<span style="color: #009900; font-size: 130%;"><span style="font-weight: bold;"></span></span>സ്ത്രീക്കും കുടുംബത്തിനും ഒരു വഴി തുറക്കപ്പെട്ടു. പോയി ഒഴിഞ്ഞ പാത്രങ്ങള്‍ കടം വാങ്ങുക. അങ്ങനെ കിട്ടിയ പാത്രങ്ങളിലേക്ക് വീട്ടില്‍ ഇരിക്കുന്ന ഭരണിയിലെ എണ്ണ പകരുക, എല്ലാ പാത്രങ്ങളിലും നിറയുവോളം അത് എണ്ണ പുറപ്പെടുവിച്ചുകൊണ്ടിരിക്കും.!<br />
<br />
<span style="color: #009900; font-size: 130%;"><span style="font-weight: bold;">വിശ്വാസം</span><span style="font-weight: bold;"> പ്രവര്‍ത്തിക്കുന്നു</span></span><span style="font-weight: bold;">:<br /></span>ഭര്‍ത്താവിന്റെ ഭക്തിയുടെ പേരില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല എന്നതാണ് സത്യം. പകരം ഭര്‍ത്താവിന്റെ ദൈവത്തില്‍ ആ സ്ത്രീക്കുള്ള <span style="font-weight: bold;">വിശ്വാസം</span><span style="font-weight: bold;"> </span><span style="font-weight: bold;">അവരുടെ</span><span style="font-weight: bold;"> </span><span style="font-weight: bold;">സ്വന്തം</span><span style="font-weight: bold;"> </span><span style="font-weight: bold;">പ്രവര്‍ത്തിയിലൂടെ</span><span style="font-weight: bold;"> </span><span style="font-weight: bold;">പ്രകടമാക്കുവാന്‍</span><span style="font-weight: bold;"> </span>എലിശാ ആവശ്യപ്പെട്ടു. <span style="color: #ff6600;">വിശ്വാസം</span><span style="color: #ff6600;"> </span><span style="color: #ff6600;">പ്രവൃത്തിയിലൂടെ</span><span style="color: #ff6600;"> </span><span style="color: #ff6600;">വെളിപ്പെടുമ്പോള്‍</span><span style="color: #ff6600;"> </span><span style="color: #ff6600;">മാത്രമെ</span><span style="color: #ff6600;"> </span><span style="color: #ff6600;"> അത്</span><span style="color: #ff6600;"> </span><span style="color: #ff6600;">ദൈവത്തെ</span> <span style="color: #ff6600;">പ്രസാദിപ്പിക്കാന്‍</span><span style="color: #ff6600;"> </span><span style="color: #ff6600;">ഉതകുന്ന</span><span style="color: #ff6600;"> </span><span style="color: #ff6600;">ജീവനുള്ള</span><span style="color: #ff6600;"> </span><span style="color: #ff6600;">വിശ്വാസം</span><span style="color: #ff6600;"> </span><span style="color: #ff6600;">ആകുന്നുള്ളൂ</span><span style="color: #ff6600;"> </span>എന്നും അപ്പോള്‍ മാത്രമെ ഒരു പരിഹാരം ഉണ്ടാകാന്‍ കഴിയൂ എന്നാണു എലിശാ പറഞ്ഞതിന്റെ സാരം.<br />
<br />
അവനനവന്റെ വ്യക്തിപരമായ വിശ്വാസത്താല്‍ മാത്രമെ ഒരുവന് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ സാധിക്കൂ എന്ന് ബൈബിള്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നു. (<a href="http://bible.nishad.net/index.php?book_id=58&chapter_id=11&verse_id=6#6">എബ്രായര്‍ 11:6</a>). വിശ്വാസം ജീവിപ്പിക്കാന്‍ ഉതകുന്നതാണെന്ന് മറ്റൊരു ഭാഗത്ത് പറയുന്നു (<a href="http://bible.nishad.net/index.php?book_id=48&chapter_id=3&verse_id=11#11">ഗലാത്യര്‍ : 3:11</a>) .<br />
<span style="color: #009900; font-size: 130%;"><span style="font-weight: bold;"><br /></span></span>എലിശാ പറഞ്ഞതു പോലെ തന്നെ അവര്‍ ചെയ്തു. അത്യത്ഭുതം തന്നെ, ആ പറഞ്ഞതു പോലെ തന്നെ ഒരു ഭരണിയിലെ എണ്ണ കൊണ്ടു എല്ലാ പാത്രത്തിലും നിറച്ചു; മതിയാകുവോളം.!<br />
<br />
ദുരന്ത സാഗരത്തില്‍ നിന്നും വിശ്വാസ വഞ്ചിയില്‍ അവര്‍ കരകേറി.. !!<br />
<br />
<span style="font-size: 130%;"><span style="color: #009900; font-weight: bold;">വിശ്വാസം</span><span style="color: #009900; font-weight: bold;"> </span><span style="color: #009900; font-weight: bold;">ദൈവത്തെ</span><span style="color: #009900; font-weight: bold;"> </span><span style="color: #009900; font-weight: bold;">മഹത്വപ്പെടുത്തുന്നു</span></span><br />
<br />
<a href="http://upload.wikimedia.org/wikipedia/commons/6/6b/Happy_child.jpg"><img alt="" border="0" src="http://upload.wikimedia.org/wikipedia/commons/6/6b/Happy_child.jpg" style="cursor: pointer; float: right; height: 248px; margin: 0pt 0pt 10px 10px; width: 273px;" /></a>തീര്‍ന്നില്ല, സംഭവിച്ചതെല്ലാം അവള് പ്രവാചകന്റെ അടുക്കല്‍ ചെന്നു പറഞ്ഞു. അപ്പോള്‍ എലീശ അവളെ അത് വിറ്റു കടം വീട്ടുവാനും തുടര്‍ന്നുള്ള കാലം ഉപജീവനം കഴിക്കുവാനും അനുവദിച്ചു. ദൈവത്തെ ആശ്രയിച്ചത് കൊണ്ടു മാത്രം ഒരു വലിയ പ്രതിസന്ധി അനുഗ്രഹമായി തീര്‍ന്നു. അനേകര്‍ക്ക് മുന്പില് അഭിമാന പാത്രങ്ങളായി അവര്‍ പരിണമിച്ചു. അങ്ങനെ അവരുടെ ദൈവത്തിനു മഹത്വം ഉണ്ടായി. ദൈവത്തെ സേവിക്കുന്ന എല്ലാവര്ക്കും അതൊരു മഹത്തായ പാഠമായി ഇന്നും നിലകൊള്ളുന്നു.<br />
<br />
ദൈവം അരുളിച്ചെയ്തിരിക്കുന്നു : <br />
<blockquote>
"കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും." (<a href="http://bible.nishad.net/index.php?book_id=19&chapter_id=50&verse_id=15#15">സങ്കീര്‍ത്തനം: 50: 15</a>)</blockquote>
<br />
പ്രിയ സ് നേഹിതരെ, ദൈവവിശ്വാസം ഇന്നും പ്രസക്തമാണ്. വിശ്വാസം എന്ന വ്യവസ്ഥയിലൂടെ ഇന്നും ദൈവത്തെ കണ്ടെത്താവുന്നതാണ്. വചനത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുമെങ്കില്‍ .. നിങ്ങളുടെ പ്രതികരണം എന്ത് ?</div>
Rejoy Poomalahttp://www.blogger.com/profile/08147314864797971798noreply@blogger.com0